എന്തേ നീ ഭാമേ, ഭാവിച്ചിരിപ്പു, അഴലാണെന്നീ പ്രിയനറിയുന്നു.
അറിയുവാനൊരാളായ് അരികിലിരിപ്പു,
പരിഭവമെന്തേ .. പറയു നീ പ്രിയേ
നാളുകൾ ഓരോന്നായി കോഴിയുമ്പോളൊക്കയും ഞാൻ കൊതിച്ചു നിനക്കൊപ്പം സവാരിചെയ്യാൻ.
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ