*കുടിയാന്റെ ദുഃഖം*
കാത്തിരിക്കുന്നു ഞാൻ കരളേ നീ വരുന്നൊരാ കാലമത്രയും കാലമീവഴി എത്തുമെന്നെന്റെ കാതു കേട്ടതും കണ്ണറിഞ്ഞതും മനസ്സുചൊന്നിട്ടെന്ന് ഞാനറിഞ്ഞു കാലമുരുണ്ടു വന്നപ്പോ...
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.